തൃശ്ശൂർ ബസ്റ്റാൻഡിന്റെ സമീപം റൂമെടുത്ത യുവാവ് കണ്ട ഞെട്ടിക്കുന്ന കാഴ്ച!

നീണ്ട 12 വർഷങ്ങൾക്ക് ശേഷം തൃശ്ശൂരിൽ നഗരത്തിൽ കാലുകുത്താൻ പോകുകയാണ് പണ്ടും ഒരു വർഷത്തോളം താമസിച്ച ജോലി ചെയ്തതാണ് ഞാൻ തൃശ്ശൂർ ജില്ലയിൽ അന്ന് റെയിൽവേ സ്റ്റേഷന്റെ നേതൃത്വത്തിലുള്ള രാത്രി റസ്റ്റ് ഹോമിന്റെയും ഒന്നാം നിലയിലെ ചെറിയ ഒറ്റ മുറിയിലാണ് ഞാൻ താമസിച്ചിരുന്നത് ഒരു വല്ലാത്ത നഗരമാണ് തൃശ്ശൂര് നഗരത്തിന് എപ്പോഴും ഒരു കല്യാണത്തിന് ഒരുങ്ങുന്ന നാടൻ പെണ്ണിന്റെ ചേലാണ് എന്റെ റൂമിനെ നേരെ ഇടതുവശത്തായും ആലുക്കാസ് ബാറും തൊട്ടുമുൻപേയും കെഎസ്ആർടിസി ബസ്റ്റാൻഡുമാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും വരുന്നവരും ബസ്റ്റാൻഡിൽ നിന്ന് വരുന്നവരും.

   

പിന്നെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തുന്ന അവരുമായി രാത്രി മുഴുവൻ തിരക്കായിരിക്കും അവിടെയും രാത്രിയും തുറന്ന ജനലിലൂടെയും ആളുകളെ വീക്ഷിക്കുക എന്നതായിരുന്നു എന്റെ പ്രധാന വിനോദം തെരുവ് പെണ്ണുങ്ങളുടെയും അവരെ ചൂടുപറ്റാൻ എത്തുന്ന മാന്യന്മാരെയും ആണ് പ്രധാനമായും ഞാൻ നോട്ടമിടുന്നത് രാത്രി തട്ടുകടയിൽ നിന്നും ദോശയും ഓംലെറ്റും കഴിച്ച് ഒരു നടത്തം കൊണ്ട് തൃശൂർ നഗരത്തിലൂടെയും നഗരം കാണാൻ രാത്രി ഇറങ്ങണം എന്നായിരുന്നു എന്റെ ഒരുപക്ഷേ കാരണം രാത്രി നഗരടി നാം ഒരു നിർത്തുകയുടെ ലാസ്യഭാവമാണ് പടർനാം കരിമഷിയും വിയർപ്പിൽ കുതിർന്ന മേനിയുമായി രാത്രി മദാലസ നഗരം നമ്മളെ സ്വീകരിക്കും.

മെല്ലെ ട്രെയിനിൽ നിന്നും പുറത്തിറങ്ങിയും സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ മെല്ലെ നടക്കുമ്പോഴാണ് പിന്നിൽ നിന്നും ഈണത്തിൽ ഒരു വിളി കേട്ടത് ഹക്കീട്ടോ വളരെ പരിചിതമായ ഒരു സ്വരം ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കിയും കാക്കി ഷർട്ട് ധരിച്ച് കറുത്ത ഉയരം കൂടിയ ഒരാൾ വെളുത്ത ചിരിച്ചുകൊണ്ട് അവൻ എന്റെ കൈപിടിച്ചു പെട്ടെന്ന് ആളെ എനിക്ക് മനസ്സിലായില്ല റോബിൻ നീയെന്താ ഇവിടെയും കണ്ണുമൊഴിച്ചുകൊണ്ട് ഞാൻ തിരക്കിയും ഞാനിപ്പോൾ ഇവിടെയല്ലേ ഓട്ടോ ഓടിക്കുകയാണ് .

സ്നേഹത്തോടെ എന്നെ പിടിച്ചു വലിച്ചു അയ്യോ യാന്ത്രികമായി ഞാൻ അവന്റെ പിന്നാലെ ചെന്നോം ഓട്ടോയിൽ കയറിയും എനിക്ക് അവനോട് കുറേ കാര്യങ്ങൾ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ അവൻ എന്നോട് തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൻ ഓട്ടോ ഒരു തട്ടുകടയുടെ ഫ്രണ്ടിൽ കൊണ്ടു നിർത്തിയും ചേട്ടാ ഒരു നാലഞ്ച് ദോശയും രണ്ട് ഡബിൾ ബുൾസൈ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *