നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദൈവമേ നേരം ഇരുട്ടിയല്ലോ മഴയ്ക്കും സാധ്യത ഉണ്ട് പതിവ് സമയത്തുള്ള ബസ് ഇന്ന് ഉണ്ടായിരുന്നില്ല അതാണ് ഇത്രയും വൈകിയത് വീട്ടിൽ മക്കൾ തനിച്ചാണ് അവൾ നടപ്പിന്റെ വേഗത കൂട്ടി ഇത് നിർമ്മലം ടൗണിൽ ഒരു തുണി കടയിലാണ് ജോലി ചെയ്യുന്നത് ഭർത്താവും മധു മരിച്ചിട്ട് നാലുവർഷമായി വീട്ടിൽ മക്കളായ 10 വയസ്സുകാരൻ ഉണ്ണിയും എട്ടു വയസ്സുള്ള മനു മാത്രമേയുള്ളൂ എന്നും കടയിൽ നിന്ന് ഇറങ്ങുമ്പോൾ വീടിന്റെ മുന്നിലൂടെ പോകുന്ന ബസ് കിട്ടും അതിലാണ് സ്ഥിരം പോകുന്നതുകൊണ്ട്.
വീടിനുമുന്നിൽ അവർ നിർത്തി തരും അല്ലെങ്കിൽ ബസ്റ്റോപ്പിൽ നിന്നും 10 മിനിറ്റ് നടക്കുന്നുണ്ട് വീട്ടിലേക്ക് നിർമ്മല നല്ല വേഗത്തിലാണ് നടക്കുന്നത് സമയം 9 മണിയായി ഓരോന്ന് ആലോചിച്ചു നടക്കുന്നതിനിടയിൽ തന്നെ ആരോ പിന്തുടരുന്നത് പോലെ ഒരു തോന്നൽ നിർമലയിൽ ഉണ്ടായി അവൾ ഒന്ന് തിരിഞ്ഞുനോക്കിയും പക്ഷേ ആരെയും കണ്ടില്ല ഒന്നുകൂടി നടപ്പിന്റെ വേഗത കൂട്ടി എതിർവശത്ത് നിന്നും ആരോ ഒരാൾ ടോർച്ച് അടിച്ച് വരുന്നത് കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി ആളെ അടുത്തു .
കണ്ടപ്പോൾ അത് തെക്കേ വീട്ടിലെ മമ്മദ്ക്ക ആണെന്ന് മനസ്സിലായി അല്ല നിർമ്മല ഇത്രയും നേരം വൈകണും ആ പിള്ളേര് കരച്ചിൽ തുടങ്ങി അതുകൊണ്ട് ഖദീജ എന്നെ പറഞ്ഞു വിട്ടത് നിന്നെ നോക്കാൻ ആയിട്ട് മമ്മദ്ക്ക ചോദിച്ചു അത് ഇക്കാ പതിവ് ബസ് ഇല്ലായിരുന്നു അതാ വൈകി പോയത് അത് പറഞ്ഞുകൊണ്ട് അവൾ അയാളുടെ കൂടെ നടന്നു വീട്ടിൽ ചെന്നപ്പോൾ ഉണ്ണിയും ഓടിവന്ന് നിർമ്മലയെ കെട്ടിപ്പിടിച്ചു.
അവർ നന്നായി പേടിച്ച് അവൾക്ക് മനസ്സിലായി വേഗം തന്നെ ഡ്രസ്സ് പോലും മാറാൻ നിൽക്കാതെയും അവൾ അടുക്കളയിലേക്ക് ഓടിയും അതുകണ്ട് ഉണ്ണി പറഞ്ഞു അമ്മയും ഞങ്ങൾക്ക് കദീജ ഉമ്മ കഞ്ഞി തന്നു അമ്മക്കുള്ളതും അവിടെ മൂടിവെച്ചിട്ടുണ്ട് അത് കേട്ടതും അവൾ ആശ്വാസത്തോടുകൂടി നെടുവീർപ്പിട്ടു മുറിയിലേക്ക് പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.