ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തം മനസ്സിലെ അഹംഭാവമാണ് ദുരിരോധനവും എല്ലാം മനുഷ്യനിലും ഉണ്ട് പക്ഷേ സമ്മതിച്ചു തരത്തില്ല എല്ലാം ഞാനാണ് എന്നെക്കൊണ്ട് കഴിയൂ ഞാൻ ഇല്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ല ഞാൻ ഉള്ളതുകൊണ്ടാണ് എല്ലാം നടക്കുന്നത് അതാണ് ഞാൻ എന്ന ഭാവം ഓരോരുത്തരുടെയും ഉള്ളിലെ ദുരോദനവും ആണ് അഹംഭാവമായി പ്രകടിപ്പിക്കുന്നത് എവിടെയും ആളാകാൻ ശ്രമിക്കുന്നതും .
വിദ്വേഷം വളർത്തുന്ന രീതിയിൽ വളച്ചു കിട്ടിയ സംസാരിക്കുന്നതും ആദരിക്കേണ്ട അവരോട് പോലും അധികാര ഭാവത്തിൽ സംസാരിക്കുന്നതും അതിന്റെ ലക്ഷണം തന്നെയാണ് ബഹുമാനമില്ലായ്മ അനുസരണ ഇല്ലായ്മ ഭഗവത്ഗീതയിലെയും ഒന്നാം അധ്യായത്തിൽ തന്നെ ദുരോദനൻ ദ്രോണനുമായി നടത്തുന്ന സംഭാഷണം അതിനെ തെളിവാണ് അങ്ങയുടെ മുഖ്യശത്രുവിന്റെ മകനായ പാണ്ഡവ സൈന്യത്തെ നോക്കൂ എന്നാണ് പരിചയപ്പെടുത്തുന്നത് .
മനസ്സിൽ വൈരാഗ്യം എന്നിവ ഉണ്ടാക്കുവാൻ വേണ്ടിയുള്ള സംസാരം ഇത് പല മനുഷ്യനും മറ്റുള്ളവരോട് സംസാരിക്കുക തന്നെ ചെയ്യും സ്വന്തം സൈന്യത്തെ ദ്രോണർക്ക് പരിചയപ്പെടുത്തുക എന്ന സഹസ്രവും ദുരോദനൻ കാണിക്കുന്നുണ്ട് എന്റെ സൈന്യത്തിലും ഭീഷ്മാനും എന്നാണ് ദുര്യോധനം പറയുന്നത് ഭീഷ്മർ മനുഷ്യന്റെ ഭയത്തെയും ദ്രോണർ രണ്ടെന്ന ഭാവത്തിന്റെയും പ്രതീകമാണ് .
രണ്ടായി കാണുന്ന ഭാവമാണ് ഭയവും ഭയം ഉണ്ടാക്കുന്നതും പ്രധാന ഭയം മരണഭയം ആണ് മരണഭയവും ഏറെ പഴക്കം ചേർന്ന പിതാമകനാണ് ഭീഷ്മരേ ജയിക്കാൻ ശികണ്ടിയെ മുൻനിർത്തിയെ മതിയാകൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.