നമസ്കാരം പുരാണങ്ങളിലും ഐതിഹ്യങ്ങളിലും എത്ര തിരിഞ്ഞാലും കണ്ടെത്തുവാൻ സാധിക്കാത്ത ഒരു സാന്നിധ്യം ഒരു ദേശത്തിന്റെ ചരിത്രത്തിലൂടെ അവിടുത്തെ വാമൊഴിയിലൂടെയും പരമ്പരാഗത തോറ്റങ്ങളിലൂടെയും വിശ്വാസികളുടെ മനസ്സിൽ സ്ഥാനം നേടിയ കുട്ടിച്ചാത്തൻ അടിച്ചമർത്തപ്പെടുന്നവരുടെ കാവൽക്കാരനായി അതുക്കും മേലെ ചിന്തിച്ച് ചാത്തൻ മെല്ലെ ദൈവമായി മാറുകയായിരുന്നു.
കാലങ്ങൾ കടന്നുപോയി മാനസ തുറന്നു വിളിച്ചാൽ മനസലിഞ്ഞ കേൾക്കുന്ന ചാത്തൻ കല്ലേരിക്കാർക്കും വടകര കാർക്കും എല്ലാം ശക്തിയാണ് തങ്ങളെ കാക്കുവാൻ എന്നും കരുതലോടെ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്ന ശക്തിയും വിളിച്ചാൽ കൈവിടാത്ത കുട്ടിച്ചാത്തനെക്കുറിച്ചും കൂട്ടിച്ചേർക്കാൻ കൂടിയിരിക്കുന്ന കല്ലേരിയെ കുറിച്ചും മനസ്സിലാക്കാം കല്ലേരി കുട്ടിച്ചാത്തന്റെ കഥ അന്വേഷിച്ചു പോകുകയാണ് എന്നുണ്ടെങ്കിൽ നൂറ്റാണ്ടുകൾക്ക് പിന്നിലോട്ട് ഓടണം.
പതിനഞ്ചാം നൂറ്റാണ്ടിലാണ് കുട്ടിച്ചാത്തൻ ജീവിച്ചിരുന്നത് എന്നാണ് കരുതപ്പെടുന്നത് സാമൂഹിക അനാചാരങ്ങളും ജന്മിത്വവും അടിമത്വവും എല്ലാം കൊടി കുത്തി വാണിരുന്ന ഒരുകാലത്തായിരുന്നു കുട്ടിച്ചാത്തന്റെ ജനനം പയ്യന്നൂരിലെ കാള കാട്ട് ഇല്ലത്തിലെ ഒരു നമ്പൂതിരിക്ക് താഴ്ന്ന സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയിൽ ഉണ്ടായ മകനാണ് കുട്ടിച്ചാത്തൻ എന്നാണ് വിശ്വസിക്കപ്പെടുന്നത് ആ കാലത്തെ സാമൂഹിക അനാചാരങ്ങൾ കാരണം ജനനം മുതൽ തന്നെ അവഗണന എന്നും കുട്ടിച്ചാത്തൻ നേരിട്ടിരുന്നത് .
ജനനം ഇങ്ങനെയായിരുന്നു എങ്കിലും പിതാവും വിദ്യാഭ്യാസത്തിന് മറ്റും വേണ്ട കാര്യങ്ങൾ ചാത്തനെ ചെയ്തിരുന്നുവത്രേ ചുറ്റിലും നിന്ന് അവഗണന മാത്രം ലഭിച്ചപ്പോൾ സമപ്രായക്കാരെ അപേക്ഷിച്ച് വികൃതി അല്പം കൂടുതലായിരുന്നു കുട്ടിച്ചാത്തന് പഠനവും മറ്റൊരു രീതികളും എല്ലാം ചേർന്ന് തല്ലൊന്നുമല്ല ചാത്തനെ ഒപ്പം മറ്റുള്ളവരുടെ അപഹാസവും കളിയാക്കലും ആ കുഞ്ഞു മനസ്സിനെ ഏറെ വിഷമിപ്പിച്ചിരുന്നു അസ്വസ്ഥനാക്കിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.