തന്റെ കാമുകന് ജ്യൂസ് കടയിലാണ് ജോലി എന്ന് അറിഞ്ഞപ്പോൾ ഉപേക്ഷിച്ചു. എന്നാൽ വർഷങ്ങൾക്കുശേഷം അവൻ ആരാ എന്ന് കണ്ടപ്പോൾ കാമുകി ഞെട്ടിപ്പോയി!

ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ പോർച്ചിൽ ബുള്ളറ്റ് പാർക്ക് ചെയ്ത് സബ് ഇൻസ്പെക്ടർ അശോകൻ അകത്തേക്ക് കയറി ചന്നപാടെ കോൺസ്റ്റബിൾ സഹദേവൻ അറിയിച്ചു അന്വേഷിച്ചു എന്നെയോ അദ്ദേഹം എന്താണാവോ കാര്യം എന്ന് അറിയാതെ സിഐയുടെ മുറിയിലേക്ക് കയറിയും അറ്റെൻഷനായി കൊടുക്കുന്നതിനിടയിൽ പറഞ്ഞു രാജേഷേയും അമ്പലത്ത കടവിൽ ഒരു ആക്സിഡന്റ് എനിക്ക് അറിയാവുന്ന ഒരാൾ വിളിച്ചു പറഞ്ഞതാണ് എന്തോ കാർ മതിലിൽ ഇടിച്ചെന്നോ മറ്റോ ഒന്ന് ചെന്ന് നോക്കണം ശരി സാർ അല്ലെങ്കിലും അറിയാമായിരുന്നു എന്തെങ്കിലും വഴിയായിരിക്കും എന്ന് അത് തോന്നിയെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഇറങ്ങിയും ഡ്രൈവർ ജീപ്പ് റെഡിയാക്കി കുറച്ച് ആളുകൾ കൂടിയിട്ടുണ്ട് ഇടിച്ച വണ്ടി അവിടെ കിടപ്പുണ്ട്.

   

ഒരു ഹോണ്ട തെറ്റി അത് മതിൽ പൊളിച്ചു പുറത്തേക്ക് പോയിരുന്നു അല്ലെങ്കിലും അത് വീഴാൻ കാത്തിരിക്കുന്ന പോലെയുള്ള ഒരു മതിലാണെന്ന് തോന്നിയ എസ്ഐയെ കണ്ടു കഷണ്ടി തലയുമായി ഒരാൾ ഓടിവന്നു വരവ് കണ്ടപ്പോൾ തന്നെ തോന്നിയും അയാൾ ആയിരിക്കും മതിലിന്റെ ഓണർ മോഹം തെറ്റിയില്ല എസ്ഐയെ കണ്ടതും അയാൾ പറഞ്ഞുതുടങ്ങി സാറേ ഇത് പോ സ്ഥിരം പരിപാടിയ ഈ മതിൽ കെട്ടിയപ്പോൾ മുതൽ ആരെങ്കിലും വന്നു കയറും വണ്ടിയുടെ ആളുകളെ കൊണ്ട് ഈ മതിൽ കെട്ടിത്തരാതെ പറഞ്ഞു വിടരുത് .

അപ്പോൾ ഇത് സ്ഥിരം പൊളിയാർ ഉണ്ടോ അതേ സാറേ കെട്ടികെട്ടി എനിക്ക് മതിയായി എവിടെ വണ്ടിയോടിച്ചിരുന്ന ആളുകൾ വീട്ടിലുണ്ട് മാന്യൻ എന്ന് തോന്നിപ്പിക്കുന്ന ഒരാൾ രജീഷിനോട് പറഞ്ഞു അയാൾ തുടർന്നു രണ്ടു പാവം പിടിച്ച പെൺകുട്ടികളെ സാറേ അവർ പേടിച്ചുപോയി ഞാൻ ആ വീട്ടിലേക്ക് വിട്ടത് താനാണോ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് അദ്ദേഹം മതിൽ കെട്ടികൊടുക്കാതെ അയൽവിടില്ല എന്ന് പറഞ്ഞപ്പോഴാണ് ആ മതിലാണ് റോഡ് സൈഡിൽ സാറിനും കുറച്ചു സ്ഥലം വിട്ടുകൊടുത്താൽ തീരാവുന്ന കുറച്ചു മാത്രമേ ഉള്ളൂ .

നീട്ടി മോളിയെ ശേഷം രജീഷ് പെൺകുട്ടികൾ ഇരിക്കുന്ന വീട്ടിലേക്ക് നടന്നു റോഡിൽ പോലീസ് ജീപ്പ് വന്ന് നിൽക്കുന്നതും പോലീസ് കാർ ഇറങ്ങുന്നതും നോക്കി പേടിയോടെ അനുശ്രീ നിൽക്കുകയായിരുന്നു പുതിയ കാറാണ് കെട്ടിയോൻ അറിയാതെ എടുത്തുകൊണ്ടു പോന്നതാണ് ഇനി എന്തൊക്കെ ഉണ്ടാകുമോ കൂടെയുള്ളവളാണെങ്കിൽ ആകെ പേടിച്ച് വിറച്ചി ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *