ഛത്തീസ്ഗഡ് സംസ്ഥാനത്ത് കോർബ എന്നാൽ സിറ്റിയിലെ ഒരു ഗ്രാമത്തിലെയും സുൽത്താൻ എന്ന ആൾക്ക് സൽമാ സുൽത്താനം എന്ന പേരിൽ ഒരു മകൾ ഉണ്ടായിരുന്നു സാധാരണ കുടുംബത്തിൽ ജനിച്ച സൽമാൻ പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം ഇനി എനിക്ക് പഠിക്കാൻ താല്പര്യം എല്ലാം എനിക്ക് മീഡിയയിൽ ചേരാനാണ് താല്പര്യം എന്ന് പറഞ്ഞ ഒരു ലോക്കൽ ചാനലിൽ ജോലി തെരഞ്ഞെടുത്തു പതുക്കെ പതുക്കെ ചെറിയ പ്രോഗ്രാമുകളിൽ പങ്കെടുത്തതും റിപ്പോർട്ടർ അവതാരികയും ഒക്കെ വളർന്നു.
പിന്നീട് ന്യൂസ് റീഡർ ആയി മാറി ആ പ്രദേശത്ത് അറിയപ്പെടുന്ന തരത്തിൽ സുൽത്താന സൽമാം വളർന്നു കഴിഞ്ഞിരുന്നു അങ്ങനെയിരിക്കെ തൊട്ടടുത്ത നഗരത്തിൽ കൂർയിൽ അറിയപ്പെടുന്ന മറ്റൊരു ചാനലിൽ സൽമാ സുൽത്താനെ ജോലി ലഭിച്ചു തന്റെ ഗ്രാമത്തിൽ നിന്നും കുറച്ചു ദൂരം ആയതുകൊണ്ട് രാവിലെ ആറുമണിക്ക് തന്നെയും സൽമാൻ സുൽത്താനാം വീട്ടിൽ നിന്ന് പുറപ്പെടുമായിരുന്നു അങ്ങനെയിരിക്കെ 2018 ഒക്ടോബർ മാസം 21 പതിവുപോലെ അവൾ ജോലിക്ക് പോയി എല്ലാ ദിവസവും അവളുടെ മാതാപിതാക്കൾ അവരുടെ വർത്താവായന വീട്ടിൽ കാണുമായിരുന്നു എന്നാൽ ഒക്ടോബർ മാസം ഇരുപത്തിയൊന്നിനെയും ടിവിയിൽ വാർത്ത വായിച്ചത് മറ്റൊരു സ്ത്രീയായിരുന്നു.
മാതാപിതാക്കൾ കരുതിയും മകൾക്ക് മറ്റു വല്ല ജോലിയും ഉണ്ടാകും അതായിരിക്കും ഇന്ന് ഈ നേരം വാർത്ത വായിക്കാൻ അവൾ ഉണ്ടാകാതിരുന്നത് അങ്ങനെ ഇരിക്കുന്നത് കരുതി വൈകുന്നേരവും ടിവിയിൽ കാണാതെ ആയപ്പോൾ അവർ അവളുടെ ഫോണിലേക്ക് വിളിച്ചു നോക്കി പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു പിന്നീട് ചാനലിലേക്ക് വിളിച്ചു അവർ പറഞ്ഞു സൽമ എന്ന് ഇങ്ങോട്ട് വന്നിട്ടില്ലല്ലോ അവളുടെ ഫോൺ ഓഫ് ആയതുകൊണ്ട് ഞങ്ങൾ കരുതി ഇന്ന് ലീവ് ആയിരിക്കും എന്ന് അതുകൊണ്ട് ഇന്ന് മറ്റൊരു സ്ത്രീയായിരുന്നു വാർത്ത വായിച്ചത് ഇതുകേട്ടപ്പോൾ അവളുടെ മാതാപിതാക്കൾ ടെൻഷനായി കൂട്ടുകാരികളെയും ബന്ധുക്കളെയും ഒക്കെ വിളിച്ചുനോക്കി പക്ഷേ അവർക്കൊന്നും ഒരു വിവരവും സൽമയെ കുറിച്ച് ഇല്ലായിരുന്നു .
പിന്നീട് മാതാപിതാക്കൾ ഇവൾ സാധാരണ പോകുന്ന റൂട്ടിലൂടെ ഒക്കെ പോയി നോക്കി പലരെയും കൊണ്ടൊക്കെ അന്വേഷിപ്പിച്ചു നോക്കി പക്ഷേ സൽമയുടെ ഒരു വിവരവും കിട്ടിയില്ല അതിനുശേഷം അവൾ ജോലി ചെയ്യുന്ന ചാനലിൽ അവളെ കാണാതായ വാർത്ത വന്നു പോലീസിനെയും അവർ കംപ്ലൈന്റ്റ് കൊടുക്കാതെ നിന്നു കാരണം മാതാപിതാക്കൾ വിചാരിച്ചത് അവൾക്ക് ആരുടെയെങ്കിലും സ്നേഹം ഉണ്ടായിരുന്നോ ഇനി അവരുടെ കൂടെയെങ്കിലും പോയോ എന്നായിരുന്നു അവരുടെ സംശയം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.